യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു വീണ്ടും കുരുക്കിലേക്ക് .പോലീസ് നൽകിയ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ട് വിജയ്ബാബു അതിബുദ്ധി കാണിക്കുകയാണ് എന്നായിരുന്നു കമ്മീഷൻ അറിയിച്ചത് ,ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ലെന്നും കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പെൺകുട്ടി കേസ് കൊടുത്തത് പിന്നാലെയായിരുന്നു വിജയ് ബാബു ദുബായിലേക്ക് കടന്നത്, പോലീസ് മുന്നറിയിപ്പ് നൽകി എത്രയും പെട്ടെന്ന് കേരളത്തിലെ എത്തണമെന്ന് അറിയിച്ചെങ്കിലും വിജയ്ബാബു ചെയ്തില്ല, ഒരു ഡേറ്റ് നൽകിയിരുന്നു വിജയ് ബാബു ആ സമയത്ത് എത്താം എന്നാണ് പറഞ്ഞത് പക്ഷേ ഡേറ്റ് കഴിഞ്ഞ് താരമിപ്പോൾ ജോർജ് യിലേക്ക് കടന്നതായാണ് വിവരം.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസിറക്കാനാണ് പോലീസിൻറെ തീരുമാനം ,ദുബായിലേക്ക് പോയ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ഇന്റര്‍പോളിന്റെ സഹായവും അധികൃതർ തേടിയിരുന്നു ,വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസ റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പാസ്പോർട്ട് റദ്ദാക്കി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങുമ്പോഴായിരുന്നു
വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ തയ്യാറല്ലാത്ത രാജ്യമാണ് ജോര്‍ജിയ. അതുകൊണ്ടുതന്നെയാണ് വിജയ് ബാബു ആ രാജ്യത്തേക്ക് പോകാൻ തീരുമാനമെടുത്തത് ,വിജയ് ബാബുവിന് വലിയ സമ്മർദം ഉണ്ടാകുമെന്നും പ്രശ്നത്തിലാകുമെന്നാണ് കമ്മീഷൻ അറിയിച്ചത്
Recent Comments